JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ കുട്ടികൾക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെടുകയും 2കുട്ടികൾക്ക് നോറോ വൈറസ് സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് കുട്ടികളുടെ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങൻ കർശനമാക്കുന്നു. സ്കൂളുകളിൽ ഉപയോഗിക്കുന്ന വെള്ളം ഒരാഴ്ചയ്ക്കകം പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് മന്ത്രി നിർദേശിച്ചു. എല്ലാ സ്കൂളുകളും ഇത് കർശനമായി പാലിക്കണം. ഇപ്പോൾ പാചകത്തിനും മറ്റും ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം അറിയണം.👇🏻
ഇതുമായി ബന്ധപ്പെട്ട ഉത്തരവ് നാളെ പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കും. ആദ്യത്തെ പരിശോധയ്ക്ക് ശേഷം ആറുമാസത്തിൽ ഒരിക്കൽ വെള്ളം വീണ്ടും പരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു.
- സ്കൂളുകളിൽ ഓൾ പാസ് സംവിധാനം തുടരും: പഠിക്കാത്തവർക്ക് മെയ് അവസാനം നിലവാരപ്പരീക്ഷ
- സംസ്ഥാനത്ത് അവധിക്കാല ക്ലാസുകൾ വരുന്നു: ‘വീട്ടുമുറ്റത്തെ വിദ്യാലയം’
- ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്; സിബിഎസ്ഇ സ്കൂളുകളില്‍ അടുത്ത അധ്യയന വർഷം തന്നെ നടപ്പാക്കും
- അന്തർസർവകലാശാല ബേസ്ബോൾ വനിതാ മത്സരത്തിൽ കാലിക്കറ്റ് സർവകലാശാല ഒന്നാമത്
- കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽ