തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഇൻഷുറൻസ് പരിരക്ഷാ പദ്ധതി ഉടൻ ആരംഭിക്കും. പൊതുവിദ്യാലയങ്ങളി ഒന്നുമുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി നടപ്പാക്കുന്ന അപകട/ലൈഫ് ഇൻ ഷുറൻസ് പദ്ധതിക്കുള്ള റജി സ്ട്രേഷൻ നടപടികൾ ഉടൻ ആരംഭിക്കും. സംസ്ഥാന സർക്കാർ ഇതിനായി 15 കോടി രൂപയാണ് ബജറ്റിൽ നീക്കി വച്ചിരിക്കുന്നത്. അതേസമയം ഇൻഷുറൻസ് പരിരക്ഷാ പദ്ധതിക്ക് പേരിടാൻ വിദ്യാർഥികൾക്കും പൊതുജനങ്ങൾ ക്കുമായി മത്സരം സംഘടിപ്പിക്കുമെന്നു മന്ത്രി വി. ശിവൻകുട്ടി ഇന്നലെ അറിയിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന പേര് നിർദേശിക്കുന്നയാൾക്കു സമ്മാനം നൽകും.
- എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 15ന്: പ്ലസ്ടു ഫലം 22ന്
- 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും
- മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി
- ‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു
- പുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെ










