പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

എയര്‍ പോര്‍ട്‌സ് അതോറിറ്റിയില്‍ മാനേജര്‍/ എക്‌സിക്യൂട്ടിവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Dec 3, 2020 at 6:00 pm

Follow us on

തിരുവനന്തപുരം : എയര്‍ പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ മാനേജര്‍ /എക്‌സിക്യൂട്ടിവ് തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് www.aai.aero എന്ന വെബ്‌സൈറ്റ് വഴി ജനുവരി 14 നകം അപേക്ഷ സമര്‍പ്പിക്കാം. 32 വയസുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാനേജര്‍ പോസ്റ്റിലേക്കും 27 വയസുള്ളവര്‍ക്ക് ജൂനിയര്‍ എക്‌സിക്യൂട്ടീവ് പോസ്റ്റിലേക്കും അപേക്ഷിക്കാം. അര്‍ഹരായവര്‍ക്ക് പ്രായപരിധിയില്‍ നിയമാനുസൃതമായ ഇളവുകള്‍ ലഭ്യമാണ്. വിശദവിരങ്ങള്‍ക്ക് എം.ജി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ വിജ്ഞാപനം കാണുക.

തസ്തികകള്‍

  1. ബി.ഇ /ബി.ടെക് (ഫയര്‍) മെക്കാനിക്കല്‍ /ഓട്ടമൊബീല്‍ എന്നിവയില്‍ അഞ്ച് വര്‍ഷം ജോലി പരിചയമുള്ളവര്‍ക്ക് മാനേജര്‍ ഫയര്‍ സര്‍വീസസിലേക്കും (11), മാനേജര്‍ ടെക്‌നിക്കലേക്കും (2) അപേക്ഷിക്കാം.
  2. ബി.എസ്.സിയിലോ, ബി.ഇ /ബി.ടെകിലോ ഫിസിക്‌സും മാക്‌സും പഠിച്ചവര്‍ക്ക് ജൂനിയര്‍ എക്‌സിക്യൂട്ടീവ് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ പോസ്റ്റിലേക്ക് അപേക്ഷിക്കാം. 264 ഒഴിവുകളാണുള്ളത്.
  3. ബി.എസ്.സിയും എം.ബി.എയും അല്ലെങ്കില്‍ ബി.ഇ/ ബി.ടെക് പഠിച്ചവര്‍ക്ക് ജൂനിയര്‍ എക്യിക്യൂട്ടിവ് എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് തസിതികയിലേക്ക് അപേക്ഷിക്കാം. 83 ഒഴിവുകളാണുള്ളത്.
  4. ബി.ഇ /ബി.ടെക് (മെക്കാനിക്കല്‍ ഓട്ടമൊബില്‍ ) പഠിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂനിയര്‍ എക്‌സിക്യൂട്ടീവ് ടെക്‌നിക്കല്‍ പോസ്റ്റിലേക്ക് അപേക്ഷിക്കാം. എട്ട് ഒഴിവുകളാണുള്ളത്.
\"\"

Follow us on

Related News