പ്രധാന വാർത്തകൾ
ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷം

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് പട്നയിലെ നാഷനൽ ഇൻലാൻഡ് നാവിഗേഷൻ ഇൻസ്റ്റിറ്യൂട്ടിൽ പ്രവേശനം

Dec 18, 2024 at 6:41 pm

Follow us on

തിരുവനന്തപുരം: പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് പട്നയിലെ നാഷനൽ ഇൻലാൻഡ് നാവിഗേഷൻ ഇൻസ്റ്റിറ്യൂട്ടിൽ ഇൻലാൻഡ് വെസൽ ജനറൽ പർപ്പസ് റേറ്റിങ് ട്രെയിനിങ് റസിഡൻഷ്യൽ കോഴ്സിലേക്ക് അപേക്ഷിക്കാം. ജനുവരിയിലാണ് ക്ലാസുകൾ ആരംഭിക്കുക. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോമും http://nini.eud.in ൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകൾ സഹിതം The Prinicipal, National Inland Navigation Institute,Gaight, Patna 800007 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ അയക്കേണ്ട അവസാന തീയതി ഡിസംബർ 23 ആണ്‌. ഇമെയിൽ iinfo@nini.edu.in വഴിയും അപേക്ഷ അയക്കാം. അപേക്ഷകർ മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസ് ഉള്ളവരായിരിക്കണം. കണ്ണട ഉപയോഗിക്കാതെ 6/6കാഴ്ചശക്തി വേണം. വൈകല്യങ്ങൾ പാടില്ല. പ്രായപരിധി 18-25 വയസ്സ്.


കോഴ്സ് കാലാവധി മൂന്നര മാസം. കോഴ്സ് ഫീസ് 35,200 രൂപ. ഡിസംബർ 29ന് ടെസ്റ്റും ഇന്റർവ്യൂവും നടത്തി തിരഞ്ഞെടുക്കും.യൂനിഫോം, ഹോസ്റ്റൽ,മെസ് ചാർജ് അടക്കമാണ് കോഴ്സ് ഫീസായി ഈടാക്കുന്നത്. സീറ്റുകളിൽ 15 ശതമാനം പട്ടികജാതിക്കാർക്കും 7.5 ശതമാനം പട്ടികവർഗക്കാർക്കും 27 ശതമാനം ഒ.ബി.സിക്കാർക്കും 10 ശതമാനം ഇ.ഡബ്ല്യു.എസ് വിഭാഗത്തിനും സംവരണം ചെയ്തിരിക്കുന്നു.

Follow us on

Related News