രുവനന്തപുരം: കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളജുകളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാമെന്ന് സുപ്രീംകോടതി. ഒഴിവുള്ള എൻ.ആർ.ഐ സീറ്റുകളിലേക്കും പ്രവേശനം നൽകാം. കഴിഞ്ഞ വർഷത്തിൽ പുറപ്പെടിവിച്ച ഇടക്കാല വിധി ഈ വർഷത്തേക്ക് കൂടി നീട്ടി. ജനറൽ സീറ്റിലെ 15 ശതമാനത്തിൽ പ്രവേശനം നടത്താം. കേസിൽ അന്തിമവാദം അടുത്തമാസം 13 ന്. അന്തിമ വിധി അനുസരിച്ച് ബാങ്ക് ഗ്യാരണ്ടി പേപ്പർ നൽകണമെന്ന് വിദ്യാർത്ഥികളെ അറിയിക്കണം.
KEAM 2024: അപേക്ഷ തീയതി നീട്ടി
തിരുവനന്തപുരം:2024-25 അധ്യയന വർഷത്തേക്കുള്ള കേരള എഞ്ചിനീയറിങ്/ ആർക്കിടെക്ചർ/...